അനധികൃത പെൻഷനിൽ നടപടി, സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്ന് ധനമന്ത്രി; മുഖ്യമന്ത്രിയുടെ യോഗം ഇന്ന്

തിരുവനന്തപുരം: അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാ​ല​ഗോപാൽ. വിഷയത്തിൽ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നൽകി. നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും  അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമപെൻഷൻ തട്ടിപ്പ്…

Read More

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പ്; അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേട്; തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം. പെൻഷന് വേണ്ടിയുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട്. ഒരു അപേക്ഷയും നൽകാത്തവർക്ക് പെൻഷൻ അംഗീകരിക്കുന്നു. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ പെൻഷൻ അംഗീകരിച്ചതിന് തെളിവ് കണ്ടെത്തി. ഇത്തരത്തിൽ അപേക്ഷ തീയതിയ്ക്ക് മുൻപ് പെൻഷൻ നൽകിയത് 953…

Read More

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്‌ഡ്‌ നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു , ചിക്കബല്ലാപുര , ദാവൻഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതേസമയം, ഇതിന് മുൻപ് അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴുജില്ലയിലായി 55 ഇടങ്ങളിൽ ലോകായുക്ത റെയ്‌ഡ്‌ നടത്തിയിരുന്നു….

Read More

3 മാസത്തേക്ക് 99999 രൂപ നിക്ഷേപിച്ചാൽ 139999 കിട്ടും; 200 പേരെ പറ്റിച്ച് 19കാരൻ തട്ടിയത് 42 ലക്ഷം, പിടിയിൽ

ജയ്പൂർ: വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200ലധികം പേരെ കബളിപ്പിച്ച 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. ഏകദേശം 42 ലക്ഷം രൂപയാണ് യുവാവ് തട്ടിയത്. സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസർ ചമഞ്ഞാണ് 11-ാം ക്ലാസ് വിദ്യാർത്ഥി തട്ടിപ്പ് നടത്തിയത്.    രാജസ്ഥാനിലെ അജ്മീറിലാണ് 19 കാരനായ കാഷിഫ് മിർസ നല്ല ലാഭം വാഗ്ദാനം ചെയ്ത് 200ലേറെ പേരിൽ നിന്ന് പണം തട്ടിയത്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുണ്ട്  കാഷിഫ് മിർസയ്ക്ക്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ…

Read More

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; 3 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. 120000 തട്ടിയെടുത്തെന്നാണ് കേസ്. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍ ,തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ,ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നായിരുന്നു ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച് നടത്തിയിരുന്നത്. ബിരിയാണി ചലഞ്ച് കൂടാതെ…

Read More

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്നു; കാസർകോട് DYFI നേതാവിനെതിരെ വീണ്ടും പരാതി

കുമ്പള : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ അധ്യാപികയുടെ പേരിൽ വീണ്ടും രണ്ട് കേസുകൾ കൂടി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്കൂൾ അധ്യാപിക സചിതാ റൈ (27)യുടെ പേരിലാണ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതി. മഞ്ചേശ്വരം കടമ്പാർ മൂഡംബയലിലെ എം.മോക്ഷിത് ഷെട്ടി, ദേലമ്പാടി ശാന്തിമല വീട്ടിൽ സുചിത്ര എന്നിവരാണ് പരാതി നൽകിയത്. കർണാടക എക്സൈസ് വകുപ്പിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു ഒരുലക്ഷം രൂപ മോക്ഷിത് ഷെട്ടി അധ്യാപികയ്ക്ക് നൽകിയത്. ഗൂഗിൾ പേ വഴിയാണ് തുക…

Read More

ബെംഗളൂരുവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു; ഈ വര്‍ഷം നഷ്ടപ്പെട്ടത് 1,242.7 കോടി രൂപ

ബെംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് 1,242.7 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായവരുടെ കൈയില്‍ നിന്നും നഷ്ടമായ തുകയുടെ കണക്കാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിക്ഷേപ തട്ടിപ്പ്, സ്റ്റോക്ക് മാര്‍ക്കറ്റ്, കൊറിയര്‍ സേവനങ്ങള്‍, ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നുവെന്ന് തെറ്റിധാരണ ജനിപ്പിച്ചു കൊണ്ടുള്ള പെയ്‌മെന്റുകള്‍, ജോലി തട്ടിപ്പ്, ടാസ്‌കുകള്‍, ഗെയ്മിങ്ങുകള്‍ എന്നിങ്ങനെ നിരവധി തട്ടിപ്പുകളിലൂടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നഷ്ടപ്പെട്ടതിനേക്കാള്‍ 214.6 കോടി രൂപയോളം ബെംഗളൂരുവിലെ ആളുകള്‍ക്ക് സൈബര്‍ തട്ടിപ്പിനിരയായതായും…

Read More
Back To Top